ധനധാന്യ സൗഭാഗ്യങ്ങൾ നിലനിറുത്തുന്നതിന് ധാരാളം ഈശ്വരാരാധന പദ്ധതികളുണ്ട്. ക്ഷേത്രദർശനം, വഴിപാടുകൾ, ജപങ്ങൾ, വ്രതങ്ങൾ, ദാനധര്‍മ്മങ്ങള്‍, സഹജീവിസ്‌നേഹം എന്നിവയാണ് ഇതിൽ പ്രധാനം. ജാതക ദോഷങ്ങളും
സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. ധനം, സന്താനഭാഗ്യം,
ഭദ്രകാളി സംബന്ധമായ ഉപാസനകളിൽ ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങളാൽ
ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം ശാപദോഷം എന്നിവയെല്ലാം
മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ ജനുവരി 15ന് പുലര്‍ച്ചെ 2.46ന് നടക്കും. സുര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തം ഇക്കുറി പുലര്‍ച്ചെ 2.46 ആയതിനാലാണ് മകരസംക്രമ പൂജ അപ്പോൾ നടക്കുന്നത്. കവടിയാർ കൊട്ടാരത്തിൽ നിന്നും ദൂതൻ വശം
സുരേഷ് ശ്രീരംഗം ജീവിത വിജയവും സന്തോഷവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആചരിക്കേണ്ട സഫല ഏകാദശി 2024 ജനുവരി 7 ഞായറാഴ്ചയാണ്. നിഷ്ഠയോടെ ഈ ദിവസം വ്രതമെടുത്താൽ എല്ലാ പാപവും കഴുകിക്കളഞ്ഞ് ഈശ്വരാനുഗ്രഹമുള്ള നല്ലൊരു ജീവിതം ഏതൊരാൾക്കും സ്വന്തമാകും. എല്ലാ ആഗ്രഹങ്ങളുടെയും പൂർത്തീകരണമാണ് സഫല ഏകാദശിയുടെ ഫലശ്രുതി. അതിനാൽ തികഞ്ഞ ഭക്തിയോടെ ഉത്സാഹത്തോടെ ഊർജ്ജസ്വലതയോടെ സഫല ഏകാദശി
2024 ജനുവരി 04, വ്യാഴം
കലിദിനം 1871848
കൊല്ലവർഷം 1199 ധനു 19
(൧൧൯൯ ധനു 19)
ശകവർഷം 1945 പൗഷം 14
ഒരു ജാതകത്തിൽ ഒരു ലക്ഷം ദോഷങ്ങൾ ഉണ്ടെങ്കിൽ പോലും വ്യാഴത്തിന്റെ കടാക്ഷം ലഭിച്ചാൽ ആ ദോഷങ്ങളെല്ലാം നശിക്കും എന്നാണ് ജ്യോതിഷ പ്രമാണം. ഒരാളുടെ ജാതകത്തിൽ വ്യാഴം അനുകൂലമായാൽ എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും
2024 ജനുവരി 1 മുതൽ 31 വരെ ഒരു മാസത്തെ സാമാന്യ ഫലങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്. പൊതുവേ എല്ലാവരും കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ നൽകുന്ന മാസമാണ് ഡിസംബർ. ഗോചര ഫലങ്ങളുടെ കൂടെ ജാതകാൽ കൂടി പരിശോധിച്ചാൽ മാത്രമേ
12 ദിവസത്തെ ദർശനത്തിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട 2023 ഡിസംബർ 27 ബുധനാഴ്ച തുറക്കും. ധനു മാസത്തിലെ തിരുവാതിരയ്ക്ക് വർഷത്തിൽ ഒരു തവണ 12 ദിവസം മാത്രം
ദാമ്പത്യസൗഖ്യം, ഇഷ്ട വിവാഹം, സന്താനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധി, കുടുംബ ഭദ്രത എന്നിവയ്ക്ക് ധനുമാസത്തിലെ തിരുവാതിര നോറ്റ് ശിവപാർവതി പ്രീതി നേടണം. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന