മനുഷ്യര്‍ക്ക് ഇഹലോകത്തില്‍ ഒരു വൈതരണി ഉണ്ടെങ്കില്‍ അത് ശനിദശയാണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. കരിമലകയറ്റം പോലെ കഠിനമായ ഒരു ജീവിതസന്ധി എന്ന മട്ടിലുള്ള ഭാഷ്യവും കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ ശനിദശ എന്നത് സാധാരണക്കാരായ ജ്യോതിഷ
മൊത്തം നാൽപ്പത്തിനാല് സങ്കല്പങ്ങൾ നരസിംഹ സ്വാമിക്ക് ഉണ്ടെന്ന് പുരാണങ്ങളിൽ പറയുന്നു. ഇതിൽ ഉഗ്രനരസിംഹ ഭാവമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹമൂർത്തി. യോഗ നരസിംഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. രാമാവതാരത്തിനു മുമ്പ് അഗാധമായ യോഗനിദ്രയിൽ ശ്രീപത്മനാഭൻ മുഴുകിയതു പോലെ
സന്താന ലബ്ധിക്കായി ശിവഭഗവാൻ പാർവ്വതിക്ക് ഉപദേശിച്ച മന്ത്രമാണ് ശ്രീ സന്താന ഗോപാലകൃഷ്ണ മന്ത്രം. അനപത്യതാ ദു:ഖമുള്ളവർക്ക് ജപിക്കാനായി ശിവപരമാത്മാവ് ശ്രീ പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്ത മന്ത്രമാണിത്. എല്ലാ ദിവസവും പലകയിൽ കോലം വരച്ച് അഞ്ച് തിരിയിട്ട
ഐശ്വത്തിന്റെയും സമ്പത്തിന്റെയും ദേവതയായ മഹാലക്ഷ്മിയെ പ്രകീർത്തിക്കുന്ന സ്തുതിയാണ്
ശ്രീ മഹാലക്ഷ്മ്യഷ്ടകം. പ്രപഞ്ചമാതാവായും ഊർജ്ജ ദായിനിയായും വിശ്വസിക്കുന്ന മഹാലക്ഷ്മിയെ ഈ സ്തോത്ര ജപത്തിലൂടെ പ്രീതിപ്പെടുത്താൻ കഴിയും. ഈ സ്തോത്ര ജപം നമ്മുടെ ഉള്ളിൽ ഉറങ്ങുന്ന ദിവ്യ ഗുണങ്ങൾ ഉദ്ദീപിപ്പിക്കും. ജീവിതം പ്രകാശമാനവും ഐശ്വര്യ
സാധാരണ ജീവിതത്തിലെ ദോഷദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. അന്ന് ഉപവാസ വ്രതമെടുത്ത് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ ഈ
രോഗങ്ങൾ, കടുത്ത മനോദുഃഖങ്ങൾ, ശാരീരിക പീഡകൾ, പഠന വൈകല്യം, ദു:ശീലങ്ങൾ, ധനം നിലനിൽക്കാതിരിക്കുക, ജോലിയും സ്ഥാനമാനങ്ങളും നഷ്ടമാകുക എന്നിവയ്ക്കെല്ലാം കാരണം പലപ്പോഴും പിതൃശാപമാണ്. അതായത് പൂർവ്വ ദേവതകൾ, പിതൃക്കൾ, സിദ്ധൻമാർ ഇവരുടെ ശാപത്താൽ മേൽപ്പറഞ്ഞ ദോഷങ്ങൾ വരാവുന്നതാണ്. പിതൃകാരനും ആത്മകാരകനും
ദിവസം 24 മണിക്കൂറും പണിയെടുത്താലും ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിയാത്ത കാലമാണിത്. ഇതിനിടയിൽ വളരെ പരിമിതമായ സമയമേ പ്രാർത്ഥനയ്ക്കും ജപത്തിനും ധ്യാനത്തിനും ദേവാലയ ദർശനത്തിനും വിനിയോഗിക്കുവാന്‍ സാധാരണക്കാർക്ക്, കിട്ടുകയുള്ളൂ.
വ്യക്തിയുടെ ജന്മനക്ഷത്രത്തിന്റെ മൂന്നാം നക്ഷത്രത്തെ ‘ആപന്ന നക്ഷത്രം’ എന്നു പറയും. ആപത്തുണ്ടാക്കുന്നത്, വിപത്തുണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ആപന്നനക്ഷത്രം അഥവാ വിപന്നനക്ഷത്രം എന്ന പേരുണ്ടായത്. ജന്മനക്ഷത്രത്തെ ആദ്യാ എന്ന് പറയുന്നു. രണ്ടാം നാളിനെ
വിവിധ രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ക്ക് സൂര്യനുമായി നിശ്ചിതമായ അകലത്തില്‍ എത്തുമ്പോള്‍ മൗഢ്യം സംഭവിക്കും. സൂര്യപ്രഭയില്‍ ഗ്രഹത്തിന്റെ ഗരിമകളും മഹിമകളും താത്കാലികമായി എങ്കിലും മങ്ങിപ്പോകും എന്നതാണ് അതിന്റെ ഫലശ്രുതി.
ആഞ്ജനേയ മന്ത്രങ്ങള്‍ വേഗം ഫലം കിട്ടുന്നവയാണ്. എന്നാൽ ജപത്തിലും നിഷ്ഠകളിലും ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ശുദ്ധം നന്നായി നോക്കണം എന്ന് ചുരുക്കം. ജപദിവസങ്ങളില്‍ മത്സ്യ മാംസാദി ഭക്ഷണം ത്യജിക്കണം. ബ്രഹ്മചര്യം കർശനമായി പാലിക്കണം.