പകലും രാത്രിയും സമമായി വരുന്ന ദിവസം എന്നാണ് വിഷു എന്ന പദത്തിന്റെ അർത്ഥം. ഒരു വർഷത്തിൽ ഏറ്റവും അധികം ശുഭോർജ്ജമുള്ള ദിവസമാണ് വിഷു എന്നാണ് പ്രമാണം. ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേടസംക്രമ വിഷുവോടെയാണ്. ഈ പ്രപഞ്ചത്തിലെ സകല
ഭൂമിക്ക് സൂര്യനെ ചുറ്റി വരുന്നതിന് വേണ്ടത് 365 ദിവസം. ഇതാണ് ഒരു വർഷം. അതുപോലെ വ്യാഴ ഗ്രഹം ഒരു വട്ടം സൂര്യനെ വലം വയ്ക്കുവാൻ എടുക്കുന്ന സമയമാണ് ഒരു വ്യാഴവട്ടം അഥവാ ബൃഹസ്പതി വർഷം.
പട്ടാമ്പി, പൊന്നാനി, തിരൂർ, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അനേകം ഹിന്ദുകുടുംബക്കാർ വിഷുദിവസം തൃപ്രങ്ങോട്ടപ്പനെ വച്ചാരാധിക്കുന്നത് ഇപ്പോഴും പതിവാണ്. ചാണകം വൃത്തത്തിൽ മെഴുകി അതിന് നടുക്ക് ശിവലിംഗം പോലുള്ള കല്ല് വച്ച് അത് ബിംബമായി സങ്കൽപ്പിച്ചാണ് ആരാധന. ഈ ബിംബം അരിമാവു കൊണ്ടണിഞ്ഞ് കൊന്നപ്പൂക്കൾ
ജീവിതത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കുന്ന അത്ഭുത മന്ത്രമാണ് ഓം നമഃ ശിവായ. ഞാൻ ശിവനെ നമിക്കുന്നു എന്ന് അർത്ഥമാക്കുന്ന ഈ പഞ്ചാക്ഷരീ മന്ത്രത്തിൽ ഈ പ്രപഞ്ചത്തിലെ സകല ശക്തിയും ചൈതന്യവും നിറഞ്ഞിരിക്കുന്നു എന്നാണ് വിശ്വാസം.
ഗണപതി ഭഗവാന്‍റെ പ്രീതി നേടാൻ വിധിക്കപ്പെട്ട ദിനങ്ങളില്‍ ഏറ്റവും ശ്രേയസ്‌കരമാണ് ചതുര്‍ത്ഥി വ്രതം. എല്ലാ മാസത്തിലെയും 2 പക്ഷങ്ങളിലെ ചതുര്‍ത്ഥിയും ഗണേശപ്രീതിക്ക് ഗുണകരമാണ്. എല്ലാ മാസത്തെയും ചതുർത്ഥി ഗണപതി ഭഗവാന് വിശേഷമാണെങ്കിലും ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് അതിവിശേഷം. ഈ ദിവസമാണ് ഭഗവാന്റെ
സതീവിയോഗ ശേഷം കാമവൈരിയായി മാറിയ ശിവന്റെ മനസ്സിൽ പാർവ്വതീ ദേവിയോട് ആദ്യമായി ഇഷ്ടം തോന്നിയ ദിവസമാണ് മീനപ്പൂരം. പ്രപഞ്ച സൃഷ്ടാക്കളായ ശിവപാർവ്വതിമാരുടെ ആദ്യ കൂടിച്ചേരലിന്റെ പുണ്യദിനം – മീനപ്പൂരം. ആ ഐതിഹ്യം
ഇങ്ങനെ ചുരുക്കിപ്പറയാം :
ഭദ്രകാളിമാഹാത്മ്യം ഒൻപതാം അദ്ധ്യായത്തിലെ ഒന്നു മുതൽ 29 വരെ ശ്ലോകങ്ങളടങ്ങിയ ഭദ്രകാളി സ്തുതി അതിവിശിഷ്ടമാണ്. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായം പോലെ ദിവ്യമാണ് ഭദ്രകാളിമാഹാത്മ്യം ഒൻപതാം അദ്ധ്യായം. ദാരികനെ വധിച്ച് കോപം ശമിക്കാതെ
ജ്യോതിഷത്തിലും ഈശ്വരനിലും വിശ്വസിക്കുന്നവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒന്നാണ് ശനിദോഷം. ദുരിതവും അലച്ചിലും ശനിദോഷം ബാധിച്ചവരെ വിട്ടൊഴിയില്ല. വല്ലാതെ കഷ്ടപ്പെടുത്തുന്ന ദേവനാണ് ശനീശ്വരൻ. പക്ഷെ ശനിദോഷകാലത്ത് പരിഹാരം ചെയ്താൽ എന്ത്
ഒട്ടേറെ പ്രത്യേകളുള്ളതാണ് ഈ കുംഭ മാസത്തിലെ അമാവാസി. ശിവരാത്രിയുടെ പിറ്റേന്ന് വരുന്ന ഈ ദിവത്തെ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ അമാവാസി ശനിയാഴ്ച വരുന്നതിനാൽ ഇത് ശനി അമാവാസിയാകുന്നു. ശനിദോഷ
ആൽമരത്തിൽ മണികെട്ടി പ്രാർത്ഥിച്ചാൽ അഭീഷ്ട സിദ്ധി നൽകുന്ന കാട്ടിൽ മേക്കേതിൽ അമ്മയ്ക്ക് ഉത്സവമായി. ദാരിക നിഗ്രഹം കഴിഞ്ഞെത്തുന്ന ഉഗ്രമൂർത്തിയായ ഭദ്രകാളി ശാന്തസ്വരൂപിണിയും സംഹാരരൂപിണിയുമായി കുടികൊള്ളുന്ന