Wednesday, 7 May 2025
AstroG.in
Category: Specials

അഭിവൃദ്ധിക്കും ഭാഗ്യവർദ്ധനവിനും ദശാവതാര സ്‌തോത്രം, സമ്പൂർണ്ണാവതാര നമസ്‌കാരം

ദുഷ്ട ശക്തികളിൽ നിന്ന് പ്രപഞ്ചത്തെ രക്ഷിക്കാനാണ് ഭഗവാൻ മഹാവിഷ്ണു ദശാവതാരങ്ങൾ എടുത്തത്. മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, വാമന, പരശുരാമ, ശ്രീരാമാ, ബലരാമ, ശ്രീകൃഷ്ണ, കൽക്കി എന്നിവയാണ് ദശാവതാരങ്ങൾ. ഭഗവാന്റെ ഈ

ദാരിദ്ര്യം മാറാനും ധനം വരാനും പഞ്ചാക്ഷരി ജപിച്ച് നിത്യവും ഇപ്രകാരം ചെയ്യുക

ആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തിയാണ് കുബേരൻ. എന്നാൽ ശിവനെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാൽ മാത്രമേ ധനത്തിന്റെ അധിപനായ കുബേരന്റെ കടാക്ഷം ലഭിക്കൂ. സമ്പദ്‌ സമൃദ്ധിയുടെ ഈശ്വരഭാവമായ കുബേരന്

കാര്യസിദ്ധിക്ക് തടസ്സം നേരിട്ടാൽ ഉടൻഅകറ്റാൻ ക്ഷിപ്രസാദ ഗണപതിയെ ഭജിക്കൂ

കാര്യസിദ്ധിക്ക് എന്തെങ്കിലും തടസ്സം നേരിട്ടാൽ ഉടൻ ഭജിക്കേണ്ട ഗണേശ സങ്കല്പമാണ് ക്ഷിപ്രസാദ ഗണപതി. ഈ ഭാവത്തിൽ ഗണപതി ഭഗവാനെ ആരാധിച്ചാൽ അക്ഷണം തടസ്സങ്ങൾ അകന്ന്

സങ്കടങ്ങളിൽ നിന്നും അതിവേഗംമുക്തി നൽകും താരകമന്ത്രം

ഓം രാം രാമായ നമഃ എന്നതാണ് രാമതാരകമന്ത്രം. ഈ മന്ത്രം പതിവായി ചൊല്ലുന്നവർക്ക് ജീവിതദു:ഖങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു. ശരീരത്തിനും മനസിനും ഏൽക്കുന്ന എല്ലാ

ആടിയറുതി ഇന്ന് ; സംക്രമ വേളയിൽ ശ്രീ ഭഗവതി വീട്ടിൽ പ്രവേശിക്കും

ആദിത്യൻ മിഥുനം രാശിയിൽ നിന്നും കർക്കടകത്തിൽ സംക്രമിക്കുന്ന ശുഭ മുഹൂർത്തത്തിൽ ശ്രീ ഭഗവതി കുടുംബത്തിൽ പ്രവേശിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. ശ്രീദേവിയെ

കർക്കടകത്തിലെ വഴിപാടിന് ഇരട്ടിഫലം;സംക്രമ വേളയിൽ ദീപം തെളിയിക്കുക

2022 ജൂലൈ 17 തിങ്കളാഴ്ച വെളുപ്പിന് 5:07 മണിക്ക് കർക്കടക സംക്രമം. ആദിത്യൻ കർക്കടക രാശിയിൽ പ്രവേശിക്കുന്ന വിശിഷ്ടമായ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത്

നാലമ്പലങ്ങൾ നാല് ; ദുരിതം അകറ്റാൻ കർക്കടകത്തിൽ ഒരിടത്തെങ്കിലും ദർശനം

ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയും വിധം സമീപപ്രദേശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ്

കർക്കടകവാവും തിങ്കളാഴ്ചയും ഒരേ ദിവസം; കാളി ദര്‍ശനം നടത്തിയാൽ ദുരിത മുക്തി

കർക്കടകവാവും തിങ്കളാഴ്ചയും ഒരേ ദിവസം വരുന്ന അപൂർവ ദിനമാണ് 2023 ജൂലൈ 17. അമാസോമവാര വ്രതം എന്ന പേരിൽ പ്രസിദ്ധമായ ഈ തിങ്കളാഴ്ച വ്രതം നോറ്റാൽ ഉമാമഹേശ്വര

തലേന്ന് ഒരിക്കൽ നിർബ്ബന്ധം ; അതിരാവിലെ തന്നെ ബലിയിടണം

ജ്യോതിഷരത്നം വേണു മഹാദേവ് മൺമറഞ്ഞ പൂർവികരെ, പിതൃക്കളെ സങ്കൽപിച്ച് അവരുടെ ഓർമ്മകൾക്ക് അഞ്ജലി അർപ്പിക്കുന്നതാണ് ബലിതർപ്പണം. നമ്മെ നാമാക്കിയ പൂർവികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നേടുകയാണ് ബലിതർപ്പണത്തിന്റെ അടിസ്ഥാനതത്വം. ആത്മാവിന് എള്ളും വെള്ളവും കൊടുക്കുക എന്നാണ് പറയുക. തിലോദകം എന്ന വാക്കും സൂചിപ്പിക്കുന്നത് അതുതന്നെ. അതുകൊണ്ടു ബലിതർപ്പണത്തിന് ഏറ്റവും അത്യാവശ്യം എള്ളും വെള്ളവും

ആഗ്രഹസാഫല്യത്തിന് ശ്രീരാമഭജനം ; പരീക്ഷാവിജയത്തിന് ഹനുമദ് മന്ത്രം

കർക്കടക മാസത്തിൽ മത്സ്യമാംസാദികൾ ത്യജിച്ച് വ്രതമെടുക്കുകയും ദിവസവും കുളിച്ച് രണ്ട് നേരവും വിഷ്ണു ക്ഷേത്രദർശനവും വഴിപാടുകളും നടത്തി

error: Content is protected !!