ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഉത്തമായ അപൂർവ ദിവസമാണ് കൃഷ്ണപക്ഷ ചതുർത്ഥിയും ചൊവ്വാഴ്ചയും ഒന്നിച്ചു വരുന്ന അംഗാരക ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാൾ വരുന്ന ചതുർത്ഥിയാണ് ഗണേശ സങ്കടചതുർത്ഥി.
ഞായറാഴ്ച ജനിച്ചാല്‍ സൂര്യന്റെ സ്വാധീനം വ്യക്തിത്വത്തില്‍ നിറയും. പൊതുവേ അധികാരത്തെ ഇഷ്ടപ്പെടും. പിതൃഭക്തരായിരിക്കും. സര്‍ക്കാറിൽ അല്ലെങ്കിൽ പൊതുമേഖലയില്‍ ജോലി ലഭിക്കാനുള്ള സാധ്യത കൂടും. പുരോഗമന ചിന്ത,
2022 ഏപ്രിൽ 14, 1197 മേടം 1 വ്യാഴാഴ്ച രാവിലെ 8 മണി 41 മിനിട്ടിന് പൂരം നക്ഷത്രവും ചിങ്ങക്കൂറിൽ മേഷവിഷുസംക്രമം. ഇത്തവണ സംക്രമം മേടം ഒന്നിന് ഉദയത്തിന് ശേഷം ആയതിനാൽ ഏപ്രിൽ 15 നാണ് വിഷു ദിനമായി ആചരിക്കുക.
2022 ഏപ്രിൽ 14 വ്യാഴാഴ്ച (1197 മേടം 01) സൂര്യോദയ ശേഷം 08 മണി 41.18 സെക്കന്റിന് പൂരം നക്ഷത്രത്തിൽ വെളുത്തപക്ഷ ത്രയോദശി തിഥിയിൽ വരാഹ കരണം വൃദ്ധിനാമ നിത്യയോഗത്തിൽ ഇടവലഗ്നത്തിൽ ജലഭൂതോദയത്തിൽ മേടസംക്രമം.
ഹനുമാൻ സ്വാമിയെ പൂജിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഹനുമദ് ജയന്തിയായ ചിത്രാപൗർണ്ണമി. ആജ്ഞനേയസ്വാമിയുടെ അവതാര ദിവസമായി രാജ്യമെങ്ങും കൊണ്ടാടുന്ന ചൈത്രത്തിലെ പൗർണ്ണമിനാളിൽ
ജീവിതത്തിൽ സന്തോഷവും ശാന്തിയും വിജയവും ആഗ്രഹിക്കുന്നവർ ബന്ധങ്ങളിൽ ഇഴയടുപ്പം നഷ്ടമാകാതെ ശ്രദ്ധിക്കും. കുടുംബവും സമൂഹവും ഇല്ലാതെ ഒരാൾക്കും ജീവിക്കാനാകില്ല. സമൂഹത്തിന് വ്യക്തിയും വ്യക്തിക്ക് സമൂഹവും അനിവാര്യമാണ്.
വിഷുവിനെ ഐശ്വര്യ പൂർണ്ണമാക്കുന്ന ആചാരമാണ് വിഷുക്കണി. വരുന്ന വർഷം മുഴുവൻ സമ്പൽ സമൃദ്ധിയും ആഹ്ലാദവും ലഭിക്കാൻ വഴി തെളിക്കുന്ന ദർശന പുണ്യം. സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിന്
സൂര്യോദയത്തിനുമുമ്പാണ് വിഷുക്കണി കാണേണ്ടത്. അപ്പോള്‍ മേടം ഒന്നാംതീയതി ഉദത്തിന് മുൻപ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്?
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എത്ര കഠിനാദ്ധ്വാനം ചെയ്താലും ചിലർക്ക് അതിന് തക്കതായ പ്രതിഫലം ലഭിക്കില്ല. മറ്റു ചിലർക്ക് തൊഴിലിലൂടെ അർഹമായ വരുമാനവും ലാഭവും കിട്ടില്ല. കഷ്ടപ്പാടും ദാരിദ്ര്യവും കടവും ഒഴിഞ്ഞു മാറില്ല. ഈ അവസ്ഥയിൽ നിന്നും മോചനം നേടാൻ
സഹായിക്കുന്ന 7 അയ്യപ്പ മന്ത്രങ്ങളുണ്ട്. തൊഴിൽ രംഗത്തെ വിജയത്തിനും ജീവിത പ്രതിസന്ധി അകറ്റാനും ഗുണകരമായ ഈ ഏഴ് മന്ത്രങ്ങളും 12 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. 21 ദിവസം മുടങ്ങാതെ ജപിക്കുക.
ദക്ഷിണ കർണ്ണാടകയിലെ കൊല്ലൂരിൽ കുടജാദ്രിയുടെ മടിയിൽ, സൗപർണ്ണികയുടെ തീരത്ത് ജഗദാംബികയും വിദ്യാംബികയുമായ മൂകാംബികാ ദേവി കുടികൊള്ളുന്നു. ത്രിമൂർത്തികളും ആദിപരാശക്തിയും ഒറ്റചൈതന്യമായി ഇവിടെ വിരാജിക്കുന്നു.