കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2022 ജനുവരി 2 നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ്
ഏതൊരു വിഷയത്തിലെയും ഭാഗ്യകരമായ അനുഭവങ്ങൾക്കും രോഗങ്ങൾ അകലാനും ശാരീരിക മാനസിക ആരോഗ്യത്തിനും നല്ലതാണ് ശ്രീ ഭൂതനാഥ മന്ത്ര ജപം. 108 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. എല്ലാ ദോഷങ്ങളും അകറ്റി ഭക്ത കോടികൾക്ക്
ശബരിമല ശ്രീ ധർമ്മശാസ്താവിന് മണ്ഡല പൂജയ്ക്ക് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ബുധനാഴ്ച രാവിലെ 7 മണിക്ക് പുറപ്പെട്ടു.
പ്രപഞ്ചപാലകനാണ് ശിവഭഗവാൻ. ഈ ലോകം നിർമ്മിക്കുന്നതും അനുദിനം മാറ്റങ്ങൾ വരുത്തുന്നതും ശിവനാണ്. ഈശ്വര സങ്കല്പത്തിലെ അവസാനത്തെ വാക്കാണ് ശിവനെങ്കിലും കൈലാസ ശൈലത്തിൽ ഭാര്യ പാർവ്വതിയും മക്കളായ ഗണേശനും കുമാരനുമൊത്ത് കഴിയുന്ന
ഭഗവാൻ ശ്രീകൃഷ്ണൻ സതീർത്ഥ്യനായ കുചേലന്റെ ദാരിദ്ര്യദു:ഖങ്ങൾ മാറ്റി സർവ്വ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിച്ച പുണ്യ ദിനമാണ് കുചേലദിനം. എല്ലാ വർഷവും ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ഒരു പിടി അവിൽ സ്വീകരിച്ച് ഒരു നേരത്തെ
എന്റെ ഭക്തർ എവിടെയായിരുന്നാലും അവരെ ഞാൻ എന്നിഎന്റെ ഭക്തർ എവിടെയായിരുന്നാലും അവരെ ഞാൻ എന്നിലേക്ക് വലിച്ചടുപ്പിക്കും; കാലിൽ ചരടുകെട്ടിവിട്ട പക്ഷിയെപ്പോലെ ഞാൻ എന്റെ അടുക്കലേക്ക് വലിച്ചു കൊണ്ടുവരും.
ഒന്നും ആവശ്യപ്പെടാതെ തന്നെ ഭക്തരുടെ ദു:ഖങ്ങളും ബാധ്യതകളും മനസിലാക്കി ശ്രീകൃഷ്ണ സ്വാമി അവരെ അനുഗ്രഹിക്കുന്ന പുണ്യ ദിവസമാണ് കുചേലദിനം. ഈ ദിവസം ആശ്രിത വത്സലനായ ശ്രീകൃഷണനെ അഭയം പ്രാപിച്ചാൽ യഥാർത്ഥ ഭക്തരുടെ ജീവിതദുരിതങ്ങൾ എല്ലാം
ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ് ഓം നമഃ ശിവായ എന്ന മൂലമന്ത്ര ജപം. അതിനൊപ്പം ശ്രേഷ്ഠമാണ് ശിവാഷ്ടോത്തര ജപം. ചില മന്ത്രങ്ങൾ ഗുരുപദേശം വാങ്ങിയ ശേഷം മാത്രമേ ജപിക്കാവൂ എന്നുണ്ട്. എന്നാൽ അഷ്ടോത്തരം ജപിക്കാൻ ആ നിബന്ധന ബാധകമല്ല.
ഭഗവാൻ ശ്രീ സുബ്രഹ്മണ്യന്റെ ദിവ്യ സന്നിധിയായ പഴനിയുടെ ഉത്ഭവത്തെപ്പറ്റി പ്രസിദ്ധവും രസകരവുമായ ഒരു ഐതിഹ്യമുണ്ട്.
തിരുവാതിരയും തിങ്കളും ചേർന്നു വന്നാൽ തന്നെ വിശേഷം; അപ്പോൾ തിരുവാതിരയും മുപ്പെട്ടു തിങ്കളും ഒന്നിച്ചു വന്നാലോ? അതും സുപ്രധാനമായ, ശിവ ഭഗവാന്റെ തിരുനാളായ ധനുമാസത്തിരുവാതിര. എല്ലാം കൊണ്ടും ദിവ്യമായ ഈ ദിവസം ഉപാസനയ്ക്ക് ശ്രേഷ്ഠം തന്നെ.