ഭദ്രകാളീ ഭഗവതിയെ പൊതുവേ രൗദ്രമൂർത്തിയായാണ് കേരളത്തിൽ സങ്കല്പിച്ച് ആരാധിക്കുന്നത്. എന്നാൽ വാസ്തവത്തിൽ അഭദ്രങ്ങൾ അകറ്റി മംഗളവും സൗഖ്യവും തരുന്ന മംഗളരൂപിണിയാണ് ഭദ്രകാളി. എങ്കിലും ഈ ദേവതയുടെ
ജാഗ്രതാവസ്ഥയിലുള്ള മനസാണ് നമ്മൾ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ സ്വാധീനിക്കുന്നത്. ഈ മനസ് ഏതെങ്കിലും വിഷയത്തിൽ കേന്ദ്രീകരിച്ച് നിൽക്കുമ്പോൾ അത് സ്വപ്ന മനസിനെ സ്വാധീനിക്കുകയും ആ വിഷയസംബന്ധമായ പ്രശ്‌നങ്ങൾ
മരണഭയത്തിൽ നിന്നും മുക്തി നേടുന്നതിന് നിത്യവും ജപിക്കാവുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. യജുർവേദം മൂന്നാം അദ്ധ്യായത്തിലെ അറുപതാം മന്ത്രമാണിത്. ഇതിന്റെ ഋഷി വസിഷ്ഠനും ദേവത രുദ്രനും ഛന്ദസ് ത്രിഷ്ടുപ്പുമാണ്.
ഭക്തരുടെ അഗ്രഹങ്ങളെല്ലാം ശിവഭഗവാൻ നൽകി അനുഗ്രഹിക്കുന്ന പുണ്യവേളയാണ് രണ്ടു പക്ഷത്തിലെയും ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ. മുപ്പത്തി മുക്കോടി ദേവകളും യക്ഷകിന്നര ഗന്ധർവന്മാരും ഋഷീശ്വരന്മാരും ഭഗവാനെ വണങ്ങുന്ന പ്രദോഷ സമയത്ത് ഭഗവാൻ അത്ര പ്രസന്നനാകും
സമ്പന്നരായാലും ദരിദ്രരായാലും വളരെയേറെ കരുതലോടും സ്‌നേഹത്തോടുമാണ് സന്താനങ്ങളെ വളർത്തി വലുതാക്കുന്നത്. മക്കൾക്ക് എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അതെല്ലാം മറന്ന് തൻ കുഞ്ഞിനെ പൊൻകുഞ്ഞ് എന്ന പോലെയാണ് ഒരോരുത്തരും
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ മനുഷ്യമനസുകളെ കാര്യമായി സ്വാധീനിക്കുന്നു എന്നത് പരമ്പരാഗതമായ ഭാരതീയ വിശ്വാസമാണ്. പണ്ടിത് വെറും വിശ്വാസം മാത്രമായിരുന്നു. എന്നാൽ ഇന്നിത് ഒരു ശാസ്ത്രീയ തത്വമാണ്. ചന്ദ്രനിൽ പതിക്കുന്ന സൂര്യകിരണങ്ങളുടെ ഏറ്റക്കുറച്ചിലാണ് ഈ പ്രതിഭാസത്തിന്റെ കാരണമത്രേ
നവഗ്രഹങ്ങളിൽ ഏറ്റവും ഭയത്തോടെ കാണുന്ന രണ്ടു ഗ്രഹങ്ങളാണ് രാഹുവും കേതുവും. എന്നാൽ ഛായാഗ്രഹങ്ങളായ ഇവർ വെറും ഉപദ്രവകാരികൾ മാത്രമല്ല ഇവരെക്കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് ജ്യോതിഷം പറയുന്നു. വിഷ വൈദ്യന്മാർ, ശസ്ത്രക്രിയയിൽ വിദഗ്ധരായ ഡോക്ടർമാർ , ദേവീക്ഷേത്രങ്ങളിലെ
ഗൃഹത്തിലേക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ പരമ്പരാഗതവും പൗരാണികവുമായ പല ആചാരങ്ങളും സാധാരണക്കാർ പിൻതുടരുന്നു. നമ്മുടെ വിജയ വഴിയിലെ തടസങ്ങൾ അകറ്റി സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കാൻ ചില