ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതം നോറ്റ് കുടുംബൈശ്വര്യം നേടാൻകൂടിയുള്ള ദിവസമാണ്
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍.
ഒരാഴ്ചത്തെ വ്രതാചരണത്തിനും സ്കന്ദഷഷ്ഠി മഹോത്സവത്തിനും തിരുച്ചന്തൂർ ഒരുങ്ങി. ഭഗവാൻ ശ്രീ മുരുകന്റെ ആറു പടൈ വീടുകളിൽ രണ്ടാമത്തേതായ തിരുച്ചന്തൂരിൽ സ്കന്ദഷഷ്ഠി വ്രതം
ദീപാവലിയെ സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ സ്മരണക്കായണ് ദീപാവലി ആചരിക്കുന്നത് എന്ന ഐതിഹ്യത്തിനാണ് ഇതിൽ ഏറ്റവും പ്രചാരം
തുലാ മാസത്തിലെ കറുത്തപക്ഷ ചതുര്‍ദശി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി എന്നാൽ ദീപങ്ങളുടെ നിര എന്നര്‍ത്ഥം. മനുഷ്യരിലെ അജ്ഞാനമാകുന്ന ഇരുട്ട് ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് അകറ്റി നന്മയെ വരവേല്‍ക്കുന്നതിന്
നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന അത്ഭുതശക്തിയുള്ള ദൈവങ്ങളാണ് നാഗങ്ങൾ. രക്ഷിക്കാനും ശിക്ഷിക്കാനും കഴിയുന്ന
നാഗങ്ങളെ പണ്ടുമുതലേ ആരാധിച്ചുവരുന്നു. മാറാരോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ
ശാന്തി ലഭിക്കും. ശരീരശുദ്ധിയും മന:ശുദ്ധിയും ഒത്തുചേരുമ്പോൾ
ചെറിയ അളവിൽ സയനൈഡ് ശരീരത്തിൽ ചെന്നാൽ വലിയ
പ്രശ്‌നങ്ങൾ ഉണ്ടാക്കാറില്ല; അതായത് 50 മില്ലിഗ്രാമിൽ താഴെ.
നമ്മൾ വളരെ രുചിയോടെ കഴിക്കുന്ന പല ഭക്ഷണങ്ങളിലും സയനൈഡ് ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട് എന്ന വസ്തുത എത്ര
ജാതകദോഷങ്ങൾ അകറ്റി മംഗല്യഭാഗ്യവും അളവറ്റ ഐശ്വര്യവും വശ്യശക്തിയും സമ്മാനിക്കുന്ന ദിവ്യമന്ത്രമാണ് സ്വയംവരമന്ത്രം. അത്ഭുതകരമായ ഫലസിദ്ധിയുള്ള ഈ മന്ത്രം
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ആയില്യം മഹോത്സവത്തിനൊരുങ്ങി. തുലാമാസത്തിലെ പുണര്‍തം, പൂയം, ആയില്യം നാളുകളായ ഒക്ടോബർ 21, 22, 23 ദിവസങ്ങളിലാണ് ഉത്സവം