ഹരികൃഷ്ണൻഗണപതി ഭഗവാൻ്റെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ കേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായകമന്ദിർ. ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായ ഇതിൻ്റെ ഉൾഭാഗം മുഴുവൻ സ്വർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 200 വർഷങ്ങൾ മുൻപ്, കൃത്യമായി പറഞ്ഞാൽ 1801 ൽ വലിപ്പത്തിൽ വളരെ ചെറിയൊരു ക്ഷേത്രമായാണ് സിദ്ധിവിനായക് മന്ദിർ നിർമ്മാണം തുടങ്ങിയത്. പിന്നീട് പലഘട്ടങ്ങളിൽ അത് വികസിക്കുകയും ഇന്ന് മഹാനഗരവും രാജ്യത്തിൻ്റെ
മാസന്തോറും പൗർണ്ണമി നാളിൽ സന്ധ്യയ്ക്ക് വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
മിഥുനമാസത്തിൽ പൗർണ്ണമി തിഥി സന്ധ്യയ്ക്ക് വരുക ജൂൺ 21 വെള്ളിയാഴ്ചയാണ്. ദേവീ പ്രധാനമായ
കേരളത്തിൽ വളരെയധികം പ്രചാരത്തിലുള്ള സൗര കലണ്ടർ അഥവാ കാലഗണനാ സമ്പ്രദായമാണ്
കൊല്ലവർഷം. എഡി 825 വർഷത്തിലാണ് ഇതിന്റെ ഉത്ഭവം. കൊല്ലവർഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല സിദ്ധാന്തങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തെ സംബന്ധിക്കുന്ന, ഇപ്പോൾ ലഭ്യമായ ആദ്യരേഖ എ.ഡി പത്താം
കേരളത്തിൽ വളരെയധികം പ്രചാരത്തിലുള്ള സൗര കലണ്ടർ അഥവാ കാലഗണനാ സമ്പ്രദായമാണ്
കൊല്ലവർഷം. എഡി 825 വർഷത്തിലാണ് ഇതിന്റെ ഉത്ഭവം. കൊല്ലവർഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല സിദ്ധാന്തങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തെ സംബന്ധിക്കുന്ന, ഇപ്പോൾ ലഭ്യമായ ആദ്യരേഖ എ.ഡി പത്താം
(2021 ജൂൺ 16- 22)ജ്യോതിഷരത്നം വേണു മഹാദേവ് 2024 ജൂൺ 16 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ നിർജല ഏകാദശി, പ്രദോഷ വ്രതം, സാവിത്രി വ്രതം, പൗർണ്ണമി, ബക്രീദ് എന്നിവയാണ്. ആത്മാർപ്പണത്തിന്റെ ആഘോഷമായി മുസ്ലിങ്ങൾ കൊണ്ടാടുന്ന ബലി പെരുന്നാൾ തിങ്കളാഴ്ചയാണ്. ഈദ് നമസ്കാരമാണ് ബക്രീദ് ആഘോഷത്തിലെ പ്രധാന ചടങ്ങ്.
ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മിഥുന സംക്രമം.
1199 ഇടവം 31, 2024 ജൂൺ 14 വെള്ളിയാഴ്ച രാത്രി 12 മണി 29 മിനിറ്റിന് ഉദയപരം 45 നാഴിക 53 വിനാഴികക്ക് ഉത്രം നക്ഷത്രം മൂന്നാം പാദത്തിൽ കന്നിക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് ബന്ധുക്ഷേത്രത്തിലേക്ക്
അതി കഠിനവും തികച്ചും പവിത്രവുമായ ഒരു ഏകാദശിയാണ് ജ്യേഷ്ഠമാസം വെളുത്തപക്ഷത്തിൽ വരുന്ന നിർജല ഏകാദശി. ഒരു വർഷത്തെ എല്ലാ ഏകാദശികളും നോറ്റ പുണ്യം സമ്മാനിക്കുന്ന ഒന്നാണ് ഇത്. ജലപാനം പോലും ഒഴിവാക്കി പൂർണ്ണമായും ഉപവാസത്തോടെ അനുഷ്ഠിക്കണം. ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട
ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. ഭക്തനായ പ്രഹ്‌ളാദന്റെ പുണ്യമാണ് വിഷ്ണുഭഗവാന്റെ നരസിംഹാവതാരമെന്നു പുരാണങ്ങൾ പറയുന്നു.. നരനും മൃഗവുമല്ലാത്ത രൂപത്തിൽ രാവും പകലുമല്ലാത്ത ത്രിസന്ധ്യനേരത്ത്, അകവും പുറവുമല്ലാത്ത ഉമ്മറപ്പടിയിൽ വച്ച്, മണ്ണിലും വിണ്ണിലുമല്ലാതെ മടിത്തട്ടിൽവച്ച്,
നിസ്വാർത്ഥവും നിർമ്മലവും നിത്യാനന്ദകരവുമായ മാതൃഭാവത്തിന്റെ പ്രപഞ്ച സ്വരൂപമാണ് ജഗദീശ്വരീയായ രാജരാജേശ്വരി. ആദിയും അന്തവുമില്ലാത്ത മഹാമായ ഭക്തർക്ക് അമൃതവർഷിണിയാണ്. എല്ലാം എല്ലാം ഞാൻ തന്നെയെന്നും ഞാനൊഴികെ മറ്റൊന്നും ഇല്ലെന്നും ആലിലയിൽ ശിശുവായി കൈകാലിട്ടടിച്ച് പള്ളികൊണ്ട
ഒരു മന്ത്രത്തിന് ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. പഞ്ചാക്ഷരീ മന്ത്രത്തില്‍ – നമഃ ശിവായ – അക്ഷരങ്ങള്‍ മാത്രമാണ്
ഉള്ളത്. ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കരുത്. മന്ത്രം ജപിക്കുന്നതിന് മൂന്ന് രീതികൾ