കഴിഞ്ഞ മാസം കോട്ടയ്ക്കൽ നിന്നും തൃത്താലക്ക് പോവുകയായിരുന്നു. പത്തു മണിക്കാണ് തൃത്താല മീറ്റിംഗ് തുടങ്ങുന്നത്. കേരളത്തിലാണെങ്കിൽ പോലും പറ്റുമ്പോഴൊക്കെ കൃത്യ സമയത്ത് എത്താൻ ശ്രമിക്കും. അതുകൊണ്ട് കോട്ടയ്ക്കലിൽ
മാസത്തിൽ രണ്ടു ത്രയോദശികൾ. ഒന്ന് കൃഷ്ണപക്ഷത്തിൽ; മറ്റേത് ശുക്ലപക്ഷത്തിൽ.
കുടുംബസുഖവുംമന:സമാധാനവുമാണ് ഇതിന്റെ ഫലം. ചന്ദ്രപൊങ്കാല എന്നാണ് ഈ പൊങ്കാല അറിയപ്പെടുന്നത്. ഫെബ്രുവരി 8 ശനിയാഴ്ച
അനുഗ്രഹത്തിന്റെ പരമോന്നത മൂർത്തീ സ്ഥാനമായ വള്ളിയങ്കാവ് ദേവീക്ഷേതത്തിൽ കഴിഞ്ഞ ദിവസം വീണ്ടും വലിയ ഗുരുതി പുജ തുടങ്ങി
മൂകാംബികാദേവിയുടെ ചൈതന്യം തന്നെയാണ് ചോറ്റാനിക്കര ഭഗവതിയിലും കുടികൊള്ളുന്നത്.
ആലത്തിയൂരിലെ ഹനുമാൻ സ്വാമിക്ക് ഒരു പിടി അവിൽ നിവേദ്യം നൽകിയാൽ എന്തും തരുമെന്ന് വിശ്വസിക്കുന്നവർ ഒന്നല്ല പതിനായിരങ്ങളാണ്
ഒരു പിടി അവിൽക്കിഴിയുമായി സതീർഥ്യനെ കാണാനെത്തിയ കുചേലനെയാണ് ഓർക്കുക
പ്രകൃതിയും ഈശ്വരനും മനുഷ്യനും ഒന്നാണെന്ന ദർശനത്തിന്റെ സന്ദേശം പകരുന്നദിവ്യ സന്നിധിയാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം.
ആണ്ടുതോറും നടത്തിവരുന്ന രണ്ട് ഉത്സവങ്ങൾക്കു പുറമെ ആറുവർഷം കൂടുമ്പോൾ നടത്തുന്ന മുറജപത്തിനും ലക്ഷദീപത്തിനും ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഒരുങ്ങുന്നു
ശ്രീപത്മനാഭ സ്വാമിക്ക് ആറാട്ടു കഴിഞ്ഞു. ഭഗവാൻ ശ്രീകോവിലിലേക്ക് കയറിയപ്പോൾ സന്തോഷിച്ചത് ഭഗവാനെ അനുഗമിച്ച ആയിരങ്ങൾ മാത്രമല്ല, ശംഖുംമുഖത്തെ ഒരു കൂട്ടം മത്സ്യ തൊഴിലാളികൾ കൂടിയാണ്.