അനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു. എല്ലാ മനസ്സിലും ആറ്റുകാൽ അമ്മ മാത്രം. എല്ലായിടത്തും.രാപകൾ മുഴങ്ങുന്നത് അമ്മയുടെ കീർത്തനങ്ങൾ മാത്രം. വർണ്ണങ്ങളിൽ കുളിച്ച നഗരം ഈ രാത്രി ഉറങ്ങില്ല. നാനാ ദിക്കുകളിൽ നിന്നുംദേശാന്തരങ്ങളിൽ നിന്നും രണ്ടു മൂന്ന്നാൾ മുന്നെ പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തർക്ക് ആത്ഥിത്യം ഒരുക്കാനാണ് നഗരം ഉറക്കമൊഴിക്കുക. ഇവിടമാകെഉത്സവപ്പറമ്പാകും. എല്ലാ വഴികളും ആറ്റുകാൽ ക്ഷേത്രത്തിലേക്ക്. ഇനി മണിക്കൂറുകൾ മാത്രം; അനേകലക്ഷം ഭക്തരുടെ ഒരു വർഷത്തെ കാത്തിരിപ്പിന് ദിവ്യസാഫല്യം.1പവിത്രം പൊങ്കാലനാളെ ചൊവ്വാഴ്ച രാവിലെ …
Tag: