ക്ഷേത്രത്തിനകത്ത് കയറി പ്രാർത്ഥിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുറത്ത് നിന്നെങ്കിലും തൊഴുതു മടങ്ങണം എന്ന് ആചാര്യൻമാർ വിധിച്ചിട്ടുണ്ട്. പരീക്ഷയെഴുതാനോ മറ്റു പരീക്ഷണങ്ങൾക്കോ പോകേണ്ടുന്നവർ ക്ഷേത്രത്തിൽ കയറി തീർത്ഥവും ചന്ദനവും വാങ്ങി വൈകേണ്ടതില്ല; അമ്പല മുറ്റത്തു നിന്ന് പ്രാർത്ഥിച്ചാൽ മതിയെന്ന് മുത്തശ്ശിമാർ പറഞ്ഞും കേട്ടിട്ടുണ്ട്. ഇതിനെ
Tag: