ഇടം കൈയ്യിൽ കുഞ്ഞും വലം കൈയ്യിൽ ശൂലവുമായി നിൽക്കുന്ന ദേവിയാണ് തെക്കൻ കേരളത്തിലെ
തത്തിയൂർ മേച്ചേരി യക്ഷിയമ്മ. കുഞ്ഞിക്കാൽ കാണാൻ ചികിത്സ നടത്തി ഫലമില്ലാതെ തത്തിയൂർ യക്ഷിയമ്മ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് സന്താനഭാഗ്യം നേടിയവർ അനവധിയാണ്. കേരളത്തിനകത്തും പുറത്തും നിന്ന്
ധർമ്മസംരക്ഷണത്തിനാണ് സ്ഥിതിയുടെ ദേവനായ മഹാവിഷ്ണു അവതാരങ്ങൾ കൈക്കൊണ്ടത്. ഏറ്റവും കൂടുതൽ അവതാരങ്ങളെടുത്ത മഹാവിഷ്ണുവിന്റെ ആദ്യ അവതാരമായ മത്സ്യജയന്തി ചൈത്ര മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രിതീയ തിഥിയിലാണ്
പ്രപഞ്ചത്തിൽ ഏറ്റവുമധികം ശുഭോർജ്ജം നിറയുന്ന ദിനമാണ് വിഷു എന്നാണ് പ്രമാണം. ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേടസംക്രമത്തോടെയാണ്. സകല ജീവജാലങ്ങളുടെയും ശക്തിചൈതന്യത്തിൻ്റെ ഉറവിടം സൂര്യനാണ്. ഈ ആദിത്യൻ അതിന്റെ ഉച്ചരാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തമാണ് മേടസംക്രമം. പകലും
പന്തല്ലൂർ ദേശദേവനായ മുല്ലോർളി മഹാവിഷ്ണുവിനെ പ്രകീർത്തിച്ചുകൊണ്ട് വിശ്വൻ കിള്ളിക്കുളങ്ങര എഴുതിയ സ്തോത്രങ്ങളുടെ സമാഹാരം ‘സ്തോത്രമാലിക’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു
പിതൃപ്രീതിക്കായി വ്രതമനുഷ്ഠിച്ച് ശ്രദ്ധാദി കർമ്മങ്ങൾ നടത്തുന്നതിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് അമാവാസി വ്രതം. എല്ലാ മാസത്തെയും അമാവാസിവ്രതം പിതൃപ്രീതി നേടാൻ ഉത്തമമാണ്. ഓരോ മാസത്തെയും അമാവാസി ദിവസത്തെ ശ്രാദ്ധകർമ്മങ്ങൾക്ക് ഓരോ ഫലം പറയുന്നു. ഇതനുസരിച്ച് മീനമാസത്തിലെ അമാവാസിയിലെ ശ്രാദ്ധം
മീനമാസത്തിലെ ദേവീ പ്രധാനമായ വിശേഷങ്ങളിൽ ഒന്നാണ് മീനഭരണി. കാളീസ്തുതിയും മന്ത്രജപവും ക്ഷേത്രദർശനവുമെല്ലാം കൊണ്ട് ഭദ്രകാളി പ്രീതി നേടാൻ ഉത്തമമായ ഈ ദിവസം കൊടുങ്ങല്ലൂർ ഭരണി എന്ന
പേരിൽ പ്രസിദ്ധമാണ്. 2024 ഏപ്രിൽ 10 ബുധനാഴ്ച യ ആണ് ഈ വർഷത്തെ കൊടുങ്ങല്ലൂർ ഭരണി. അന്ന്
ത്രയോദശി തിഥി ശനിയാഴ്ച സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് ശനി പ്രദോഷമായി കണക്കാക്കുന്നത്. ഈ
ശനിയാഴ്ച, 2024 ഏപ്രിൽ 6 ന് ഈ വർഷത്തെ ആദ്യ ശനി പ്രദോഷം സമാഗതമാകുന്നു. ഗ്രഹദോഷങ്ങളിൽ നിന്നും മുക്തിനേടാൻ പ്രദോഷ ദിവസം വ്രതമെടുത്ത് ശിവപാർവ്വതി പൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്. പ്രത്യേകിച്ച്
ഒരാൾ മരിച്ചാൽ ഉറ്റ ബന്ധുക്കൾ പാലിക്കുന്ന അശുദ്ധിക്ക് പുല എന്നു പറയുന്നു. പതിനഞ്ച് ദിവസം മരണാന്തര കർമ്മങ്ങൾ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാൾ പിതൃവിനെ സ്വർഗ്ഗത്തിലേക്ക് ഉദ്വസിച്ച ശേഷമേ ക്ഷേത്ര ദർശനം പാടുള്ളൂ എന്നാണ് പൊതുവേയുള്ള നാട്ടാചാരം. പതിനാറ് രാത്രി കഴിഞ്ഞാൽ പുല വിടും.
ആദിപരാശക്തി സ്തുതിയാണ് 13 അദ്ധ്യായങ്ങളുള്ള ദേവീമഹാത്മ്യം. ഇത് പാരായണം ചെയ്യുന്നതിന് വിവിധ രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ ഒരു രീതിയാണ് ത്രയാംഗ സഹിതമുള്ള പാരായണ ക്രമം. ആദ്യം കവചം, അർഗ്ഗളം, കീലകം എന്നീ മൂന്നംഗങ്ങളും അതിന് ശേഷം ദേവീമഹാത്മ്യം 13 അദ്ധ്യായവും പാരായണം
എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന മൂർത്തിയാണ് മഹാവിഷ്ണു. സൃഷ്ടിസ്ഥിതിസംഹാരങ്ങളിൽ സ്ഥിതിയുടെ കർത്താവ്. പ്രപഞ്ച പരിപാലനം, സംരക്ഷണം എന്നിയാണ് സത്ത്വഗുണമൂർത്തിയായ മഹാവിഷ്ണുവിൻ്റെ ധർമ്മം. ദശാവതാരങ്ങളായും അംശാവതാരങ്ങളായും ആരാധിക്കുന്ന വിഷ്ണു ഭഗവാൻ്റെ പ്രീതി നേടാനുള്ള